പാകിസ്താനില്‍ നിന്ന് ഇരുപത്തി അയ്യായിരം കോടി രൂപയുടെ മെത്താംഫിറ്റമിന്‍ കടത്തിയ കേസിലെ ഏക പ്രതിയെ വെറുതെ വിട്ടു 

admin/pages/forms/images/പാകിസ്താനില്‍ നിന്ന് ഇരുപത്തി അയ്യായിരം കോടി രൂപയുടെ മെത്താംഫിറ്റമിന്‍ കടത്തിയ കേസിലെ ഏക പ്രതിയെ വെറുതെ വിട്ടു  Cras eget sem nec dui volutpat ultrices.

<p>കോടികളുടെ രാസലഹരി പിടിച്ച പ്രമാദമായ രണ്ട് കേസുകളില്&zwj; കേന്ദ്ര അന്വേഷണ ഏജന്&zwj;സികള്&zwj;ക്ക് വന്&zwj; തിരിച്ചടി. പാകിസ്താനില്&zwj; നിന്ന് ഇരുപത്തി അയ്യായിരം കോടി രൂപയുടെ മെത്താംഫിറ്റമിന്&zwj; കടത്തിയ കേസിലെ ഏക പ്രതിയെ വെറുതെ വിട്ടത് നര്&zwj;ക്കോട്ടിക് കണ്&zwj;ട്രോള്&zwj; ബ്യൂറോയ്ക്ക് കനത്ത ആഘാതമായി. ലക്ഷദ്വീപ് തീരത്തു നിന്ന് ആയിരത്തിയഞ്ഞൂറ് കോടിയുടെ ലഹരി പിടിച്ച കേസിലെ ഇരുപത്തിനാലു പ്രതികളെ വെറുതെ വിട്ടത് കേന്ദ്ര ഏജന്&zwj;സിയായ ഡിആര്&zwj;ഐയ്ക്കും ക്ഷീണമായി.&nbsp;</p> <p>2023 മെയ് മാസത്തില്&zwj; നാവികസേനയുടെ സഹായത്തോടെ നര്&zwj;ക്കോടിക് കണ്&zwj;ട്രോള്&zwj; ബ്യൂറോ കൊച്ചി തീരത്തു നിന്ന് പിടിച്ചെടുത്തത് 25000 കോടി രൂപയുടെ ലഹരി. 2525 കിലോ മെത്താഫിറ്റമിനുമായി പാകിസ്താനില്&zwj; നിന്നാണ് ലഹരിക്കപ്പല്&zwj; കൊച്ചി തീരത്ത് എത്തിയതെന്നായിരുന്നു കുറ്റപത്രത്തിലെ നര്&zwj;ക്കോട്ടിക് കണ്&zwj;ട്രോള്&zwj; ബ്യൂറോയുടെ കണ്ടെത്തല്&zwj;. കേസില്&zwj; അറസ്റ്റിലായ ഇറാനിയന്&zwj; പൗരനായ സുബൈര്&zwj; എന്ന ഏകപ്രതിയെയാണ് എറണാകുളം അഡീഷണല്&zwj; ജില്ലാ സെഷന്&zwj;സ് കോടതി ഏഴ് കുറ്റവിമുക്തനാക്കിയത്.</p> <p>രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരി കേസുകളിലൊന്നിലാണ് പ്രതിയെ വെറുതെ വിട്ടിരിക്കുന്നത്. കേസില്&zwj; അറസ്റ്റിലായ സുബൈറിനൊപ്പം മറ്റ് അഞ്ചു പേര്&zwj; കൂടി ലഹരി കടത്തിയ കപ്പലില്&zwj; ഉണ്ടായിരുന്നെന്നായിരുന്നു കുറ്റപത്രത്തില്&zwj; എന്&zwj;സിബി പറഞ്ഞത്. എന്നാല്&zwj; ഇവരെ കുറിച്ചുളള കൂടുതല്&zwj; വിവരങ്ങള്&zwj; ശേഖരിക്കാന്&zwj; അന്വേഷണ ഏജന്&zwj;സിക്ക് കഴിയാതിരുന്നത് വിചാരണയില്&zwj; തിരിച്ചടിയായി.പാകിസ്താന്&zwj; പൗരനാണെന്ന സംശയത്തിലാണ് അന്വേഷണ ഏജന്&zwj;സി സുബൈറിനെ അറസ്റ്റ് ചെയ്തതെങ്കിലും ഇയാള്&zwj; ഇറാന്&zwj; പൗരനാണെന്ന് പ്രതിഭാഗം കോടതിയില്&zwj; തെളിയിച്ചു.&nbsp;</p> <p>കപ്പലില്&zwj; സൂക്ഷിച്ചിരുന്ന വസ്തുക്കളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന സുബൈറിന്&zwj;റെ വാദവും കോടതി മുഖവിലയ്ക്കെടുത്തു. പാകിസ്താന്&zwj; പൗരനാണെന്ന സംശയത്തിലാണ് അന്വേഷണ ഏജന്&zwj;സി സുബൈറിനെ അറസ്റ്റ് ചെയ്തതെങ്കിലും ഇയാള്&zwj; ഇറാന്&zwj; പൗരനാണെന്ന് പ്രതിഭാഗം കോടതിയില്&zwj; തെളിയിച്ചു. അഭിഭാഷകരായ മുഹമ്മദ് സബാഹും, ലിബിന്&zwj; സ്റ്റാന്&zwj;ലിയുമാണ് കേസില്&zwj; പ്രതിഭാഗത്തിനായി ഹാജരായത്. ഇപ്പോള്&zwj; വിയ്യൂര്&zwj; ജയിലില്&zwj; കഴിയുന്ന സുബൈറിനെ ഉടന്&zwj; ഇറാനിലേക്ക് മടക്കി അയക്കാനുളള നടപടികള്&zwj; തുടങ്ങാനും കോടതി നിര്&zwj;ദേശിച്ചിട്ടുണ്ട്.</p>